ഈ യൂറോപ്യൻ രാജ്യത്ത് വീടും സ്ഥലവും വാങ്ങിക്കൂട്ടി ഇന്ത്യക്കാർ, ലക്ഷ്യം സ്ഥിരതാമസം,

പല നിക്ഷേപകരും നിർമ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകൾ സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുചാട്ടം കാരണം ഗ്രീസിൽ ലഭ്യമായ റെസിഡൻഷ്യൽ സ്റ്റോക്ക് വിറ്റതായി ലെപ്റ്റോസ് എസ്റ്റേറ്റ്സ് റിപ്പോർട്ട് ചെയ്തു.

ദില്ലി: ഗോൾഡൻ വിസ സ്കീമിന് കീഴിൽ ഗ്രീസിൽ വീടുകൾ വാങ്ങാൻ ഇന്ത്യൻ നിക്ഷേപകർ തിരക്കെന്ന് റിപ്പോർട്ട്.  ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യൻ നിക്ഷേപകർ പ്രോപ്പർട്ടി വാങ്ങുന്നതിൽ 37 ശതമാനം വർധന രേഖപ്പെടുത്തി. ​ഗോൾഡൻ വിസ നയത്തിൽ മാറ്റം വരുന്നകിന് മുമ്പ് സ്ഥിര താമസം ഉറപ്പാക്കാനാണ് ഇന്ത്യക്കാർ വസ്തു വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2013-ൽ ആരംഭിച്ച ഗ്രീസിൻ്റെ ഗോൾഡൻ വിസ നയ പ്രകാരം ​ഗ്രീസിൽ വസ്തു വാങ്ങുന്ന ഇന്ത്യക്കാർക്ക് റെസിഡൻസി പെർമിറ്റുകൾ അനുവദിക്കും. യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്ക് ആകർഷകമായിരുന്നു ​ഗ്രീസിന്റെ നയം.

250,000 യൂറോ (2.2 കോടി രൂപ) കുറഞ്ഞ പരിധിയിലായിരുന്നു വിൽപ്പന. ഈ നയം, ഗണ്യമായ നിക്ഷേപം കൊണ്ടുവരികയും ഗ്രീസിൻ്റെ റിയൽ എസ്റ്റേറ്റ് വിപണി ഉയർത്തുകയും ചെയ്തു. എന്നാൽ ആളുകൾ കൂട്ടത്തോടെ എത്തിയത് വിലകൾ ഉയർത്തി. ഏഥൻസ്, തെസ്സലോനിക്കി, മൈക്കോനോസ്, സാൻ്റോറിനി തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിലാണ് വില കുത്തനെ ഉയൿന്നു. വില ഉയരുന്നത് നിയന്ത്രിക്കാൻ ഗവൺമെൻ്റ് ഈ പ്രദേശങ്ങളിലെ നിക്ഷേപ പരിധി 800,000 യൂറോയായി (ഏകദേശം ₹ 7 കോടി) ഉയർത്തി. സെപ്റ്റംബർ 1 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നു. സമീപ മാസങ്ങളിൽ ​ഗ്രീസിൽ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് ലെപ്റ്റോസ് എസ്റ്റേറ്റ്‌സിൻ്റെ ഗ്ലോബൽ മാർക്കറ്റിംഗ് ഡയറക്ടർ സഞ്ജയ് സച്ച്‌ദേവ് പറഞ്ഞു.

പല നിക്ഷേപകരും നിർമ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകൾ സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുചാട്ടം കാരണം ഗ്രീസിൽ ലഭ്യമായ റെസിഡൻഷ്യൽ സ്റ്റോക്ക് വിറ്റതായി ലെപ്റ്റോസ് എസ്റ്റേറ്റ്സ് റിപ്പോർട്ട് ചെയ്തു. നിക്ഷേപകർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യൂറോപ്യൻ യൂണിയനിൽ ബിസിനസ് സ്ഥാപിക്കാനുള്ള അവസരം എന്നിവയാണ് ആകർഷണം. പരോസ്, ക്രീറ്റ്, സാൻ്റോറിനി തുടങ്ങിയ ദ്വീപുകളിലും ഇന്ത്യക്കാർ വസ്തു വാങ്ങുന്നുണ്ട്.

  • Related Posts

    സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി
    • July 24, 2026

    ഡൽഹി ജന്തർമന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സൻസദ് ചലോ മാർച്ചിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. എൻഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും അതിൽ ഇടപെടാൻ ആകില്ലെന്നും ഡൽഹി…

    Continue reading
    സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ
    • July 24, 2026

    സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി ജെ പി നഡ്ഡ. നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തും. രണ്ടുമണിക്കൂർ നേരമാണ് സിജെപി വക്താക്കളുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിജെപി, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ചു…

    Continue reading

    You Missed

    158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

    158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

    റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

    റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

    ‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

    ‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

    സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

    സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

    പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

    പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

    സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

    സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ